ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഇങ്ങനെ ചെയ്യില്ല, 2 വർഷത്തിന് ശേഷം പ്രിഥ്വി വീണ്ടും സഹാറ മരുഭൂമിയിലേക്ക്.

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ്.ആ സിനിമയ്ക്ക് വേണ്ടി പ്രിഥ്വി അത്രയ്ക്കും കഠിനധ്വാനം ചെയ്തിട്ടുണ്ട്.2020ൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങിയിരുന്നു.സിനിമയ്ക്ക് വേണ്ടി ശരീരം മെലിഞ്ഞിയിപ്പിച്ചതും ഉണ്ടായ മാറ്റങ്ങളും എല്ലാം തന്നെ പ്രേക്ഷകർ കയ്യടിയോടെയാണ് ഏറ്റെടുത്തത്.ഇപ്പോഴിതാ സിനിമയുടെ അടുത്ത ഘട്ടം ഷൂട്ടിംങ്ങനായി സംഘം ജോർദാനിലേക്ക് എത്തിയിരിക്കുകയാണ്.

ഈ വിവരം പ്രിഥ്വി തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.അവിടെ നിന്നുള്ള ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.അടുത്ത നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്ക് തിരിച്ചത്.സിനിമയെ കുറിച്ച് ജനഗണ മനയുടെ പ്രോമേഷൻ പരിപാടിയിൽ എത്തിയപ്പോൾ പറഞ്ഞത് ഇങ്ങനെ, സിനിമക്കു വേണ്ടി തന്റെ ശരീരം ചൂഷണം ചെയുക ആയിരുന്നു.ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ചെയ്യില്ല.

ശരിക്കും ഈ സിനിമക്ക് വേണ്ടി രൂപമാറ്റം നടത്തിയ അവസ്ഥയിലെ ലുക്ക് ആരും കണ്ടിട്ടില്ല. ആ ചിത്രത്തിന്റെ തീ വ്രമായ ഫോട്ടോസുകളും , സീനുകളും ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല,ആട് ജീവിതം എന്ന സിനിമക്ക് ശേഷം ഞാൻ ജോർദാനിൽ നിന്നും എത്തിയപ്പോൾ ഞാൻ കൂടുതൽ മെലിഞ്ഞ അവസ്ഥയിൽ ആയിരുന്നു. ഷൂട്ടിംഗ് മു ടങ്ങി അവിടെ കുടുങ്ങി യതിനു ശേഷം ഫുഡ് ഒക്കെ കഴിച്ചു രണ്ടുമാസം കഴിഞ്ഞുള്ള അവസ്ഥ ആയിരുന്നു നിങ്ങൾ കണ്ടത് ,സിനിമ കാണുമ്പൊൾ പ്രേക്ഷകർക്ക്‌ മനസിലാകും

video

video

Scroll to Top