കടൽതീരത്തിലൂടെ അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് എയ്ഡൻ, നിയമപരമായി വിവാഹം ചെയ്ത് അനുപമയും അജിത്തും.

കേരളം കണ്ട കേ സുകളിൽ എല്ലാവരും ഉറ്റുനോക്കിയ ഒന്നായിരുന്നു അനുപമ അജിത്ത് എന്നിവരുടെ കുട്ടിയുമായി ബന്ധപെട്ട ദത്ത് കേ സ്. ഒടുവിൽ കുട്ടിയെ ഇവർക്ക് തന്നെ നൽകുകയും സന്തോഷമായിരിക്കുകയും ചെയുന്നു. എന്നാൽ ഇവർ നിയമപരമായി വിവാഹിതർ അല്ലായിരുന്നു. എന്നാൽ എപ്പോൾ അനുപമ അജിത്ത് എന്നിവർ വിവാഹിതരായിരിക്കുകയാണ്.പട്ടം റജിസ്റ്റർ ഓഫിസില്‍ അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിൽ‌ മകൻ എയ്ഡൻ അനു അജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഇപ്പോഴിതാ, വിവാഹ ശേഷം അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി കടൽത്തീരത്തൂടെ ഉല്ലാസവാനായി നടന്നു നീങ്ങുന്ന കുഞ്ഞ് എയ്ഡന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയത്, എന്നാൽ അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ക രാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.എന്നാൽ തന്നെ ഭീ ഷണിപെടുത്തിയാണ് ഒപ്പിടിച്ചത് എന്നും അനുപമ പറഞ്ഞു.അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അ ജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.എന്നാൽ ഭീ ഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊ ഴി

Scroll to Top